താന്‍ ഒരാളെയും പുറകെ നടന്ന് വേട്ടയാടുന്ന ആളല്ലന്നും, അതിന് താല്പര്യവും സമയവുമില്ല. പലരും തന്നെ വേട്ടയടിയാപ്പോള്‍ പോലും തിരിച്ച് ഒന്നും ചെയ്തില്ല. ഉമ്മന്‍ചാണ്ടിയ്ക്ക് അനുകൂലമായി മൊഴി നല്‍കിയ ആളാണെന്നും, അച്ഛന്‍ തന്നോട് പറഞ്ഞ കാര്യങ്ങളാണ് തുറന്ന് പറഞ്ഞതെന്നും ഗണേഷ് കുമാര്‍ വ്യക്താമാകി.
സോളാര്‍ കേസില്‍ ഇനി എന്ത് അന്വേഷണമാണ് നടക്കേണ്ടത്? എത്രയോ അന്വേഷണം നടന്നു. എല്ലാവരും കുറ്റവിമുക്തരായി. ഉമ്മന്‍ചാണ്ടിയെയും കുറ്റവിമുക്തനാക്കി. സി ബി ഐ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ ആരെയും കുറ്റക്കാരാക്കിയിട്ടില്ല. എത്ര അന്വേഷിച്ചാലും സത്യം പുറത്തുവരും.
ഒരു കെട്ടുവളളത്തില്‍ കയറ്റാന്‍ പോലും ആളില്ലാത്ത ചിലര്‍ മുന്നണികളുടെ പിന്തുണയോടെ ജയിച്ചുകയറിയാല്‍ പിന്നീട് സുല്‍ത്താനാണ് എന്നാണ് ഭാവം. പത്തനംതിട്ടയില്‍നിന്നുളള എംഎല്‍എ കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയാക്കാത്തതിന്റെ പ്രതികാരത്തില്‍ എന്തെല്ലാം വൃത്തികേടുകളാണ് ചെയ്തുകൂട്ടിയത്
അതെല്ലാം കഴിഞ്ഞുപോയ കാര്യങ്ങളാണ്. ആ വിഷയം ഇനി അധികം ചര്‍ച്ച ചെയ്യേണ്ട കാര്യമൊന്നുമില്ല. ഇതിനകത്ത് പാവപ്പെട്ടവന്റെ, കഷ്ടപ്പെടുന്നവന്റെ ഒത്തിരി പണം ചെലവഴിച്ചുകഴിഞ്ഞു. ഒരു അന്വേഷണം നടന്നു, അതിന്റെ മേല്‍ രണ്ട് അന്വേഷണം നടന്നു. ഇനി വേറൊരു അന്വേഷണം കൂടെ നടത്തേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
സോളാര്‍ രക്തത്തില്‍ ഇടതുപക്ഷത്തിന് പങ്കില്ല. ഇടതുപക്ഷത്തിന് രാഷ്ട്രീയ എതിരാളികളെയുളളു. രാഷ്ട്രീയ ശത്രുക്കളില്ല. രാഷ്ട്രീയ ശത്രുക്കള്‍ ഉമ്മന്‍ചാണ്ടിയുടെ പാളയത്തില്‍ തന്നെയാണ് ഉളളത്.
പരാതിക്കാരി ജയിലില്‍ കഴിയുമ്പോഴാണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്തെഴുതുന്നത്. കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. പരാതിക്കാരിയുടെ കത്ത് ഗണേഷ് കുമാര്‍ സഹായിയെ വിട്ട് കൈവശപ്പെടുത്തുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ് എം പി, മുന്‍ മന്ത്രി എ പി അനില്‍ കുമാര്‍, ഹൈബി ഈഡന്‍ എം പി എന്നിവരെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. അതേസമയം, സോളാര്‍ ലൈംഗിക പീഡനക്കേസില്‍ ഹൈബി ഈഡനെതിരെ തെളിവുകളില്ലെന്ന്
മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി താമസിച്ചതും മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തന്നെയായിരുന്നു. പ്രത്യേക അനുമതി വാങ്ങിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അന്വേഷണ സംഘം എത്തിയത്.
സോളാർ അഴിമതിയിൽ ശ്രീ. ഉമ്മൻ ചാണ്ടിയുടെ പങ്കിനെപറ്റി 'റിപ്പോർട്ടർ ചാനൽ' അഭിമുഖത്തിൽപറഞ്ഞ കാര്യങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിക്ക് അപകീർത്തികരമാണ് എന്നു പറഞ്ഞാണ് നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തത്. എന്നാൽ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ.വി .എസ്സ് പറഞ്ഞ കാര്യങ്ങൾ അടങ്ങിയ മുഖാമുഖം രേഖകൾ ഒന്നും തന്നേ ശ്രീ.ഉമ്മൻചാണ്ടി കോടതിയിൽഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ല.
സോളാര്‍ കേസില്‍ എനിക്കെതിരെ ഉയര്‍ന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ആരോപണങ്ങള്‍ മാനസികമായി ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു. എങ്കിലും സത്യം ജയിക്കും. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നമുക്ക് ഒരു കുഴപ്പവും വരില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു
സോളാര്‍ കേസില്‍ സരിത പറഞ്ഞതും സി പി എം പറഞ്ഞതുമായ എല്ലാ നുണക്കൂമ്പാരങ്ങളും ദിവസം ചെല്ലുന്തോറും തകര്‍ന്നടിയുകയാണെന്നും ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരി എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.